KEAM ADMIT CARD 2025 RELEASED FOR ENGINEERING AND PHARMACY
കേരള എഞ്ചിനീയറിംഗ്'ഫാര്‍മസി പ്രവേശന പരീക്ഷ -2025 KAEM അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ - 2025 അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി
2025 ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും വച്ച് നടത്തുന്ന കേരള എഞ്ചിനീയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ https://cee.kerala.gov.in/ എന്ന വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഫോട്ടോഗ്രാഫ്, ഒപ്പ് Class X സർട്ടിഫിക്കറ്റ് അപ്‌പ്ലോഡ് ചെയ്യാത്തവരുടേയും, അപ്ലോഡ് ചെയ്തതിൽ അപാകതയുള്ള അപേക്ഷകരുടെയും, ഒടുക്കാനുള്ളവരുടെയും കാർഡ് അഡ്മിറ്റ് പരിഹരിക്കുന്നതിന് 21.04.2025 അവസരമുണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫീസിന്റെ ബാക്കി പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. അപാകതകൾ വൈകുന്നേരം 4.00 മണി വരെ Candidate Portal അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കേരള എഞ്ചിനീയറിംഗ്'ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരിീക്ഷയ്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാർഡ് https://cee.kerala.gov.in/ എന്ന വെബ്സൈറ്റിലെ “KEAM 2025-Candidate Portal’ എന്ന ലിങ്ക് വഴി ഡൌണ്‍ലോഡ് ചെയ്യടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അഡ്മിറ്റ് കാർഡ് ഡൌൺലോഡ്: KEAM Admit Card
ഫോണ്‍ - 04712525300
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."